''തോറാന'' എന്നു ഗ്രാമ്യഭാഷയില്‍ വിളിക്കുന്ന ദുക്റാനത്തിരുനാള്‍ ഓര്‍മയുടെ ദിവസമാണ്. ഭാരതത്തിന്റെ അപ്പസ്തോലനും പിതാവുമായ മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മദിനം. മാര്‍ത്തോമാ നസ്രാണികളായ നമുക്ക് ദുക്റാന (ഓര്‍മ്മ) പിതൃദിനവും സഭാദിനവുമാണ്. തോമാശ്ലീഹാ പകര്‍ന്നു നല്കിയ വിശ്വാസചൈതന്യത്തില്‍ ജീവിക്കുന്ന സഭാമക്കള്‍ക്ക് ദുക്റാനത്തിരുനാള്‍ വിശ്വാസപ്രഖ്യാപനത്തിന്റെ ദിനംകൂടിയാണ്. എല്ലാ തിരുനാളുകളും ''ഓര്‍മ്മ''ദിനങ്ങളാണ്, ദുക്റാനയാണ്. എന്നാല്‍, മാര്ത്തോമാനസ്രാണികള്ക്കിടയില് വിശ്വാസത്തില്‍ തങ്ങള്‍ക്കു പിതാവും ശ്രേഷ്ഠമാതൃകയുമായ മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വദിനത്തെ (ജൂലൈ 3) ഓര്‍മ്മ എന്നര്‍ഥം വരുന്ന ദുക്റാന...... തുടർന്നു വായിക്കു
Editorial
ഈ പകല്‍ക്കൊള്ള അധികാരികള്‍ കാണുന്നില്ലേ?
സംസ്ഥാനത്തു ട്രോളിങ്നിരോധനത്തിന്റെ മറവില്‍ പഴകിയമത്സ്യങ്ങളുടെ വില്പന വ്യാപകമാണെന്ന പരാതി ശക്തമായി ഉയര്‍ന്നിരിക്കുന്നു. ഈ മാസം ഒമ്പതിനാണ്.
ലേഖനങ്ങൾ
അധ്യാപകര്‍ ദുര്‍ബലരായാല്‍
വിവിധ മാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകളും വായിക്കുമ്പോള്‍ മനഃസാക്ഷി മരവിക്കാത്ത, ധാര്‍മികതയെ മുറുകെപ്പിടിക്കുന്ന ഒരു.
വായിക്കൂ... വായിക്കൂ വാര്‍ധക്യം അകലെയാണ്
ഇന്ത്യയില്‍ ഒന്‍പതില്‍ ഒരാള്‍ വൃദ്ധനാണ്. കേരളത്തില്‍ പതിനൊന്നു ശതമാനം വരും വയോജനങ്ങള്‍. എന്നാല്‍, ജപ്പാനില്‍ 30.
ഉണങ്ങാത്ത മുറിവുകള്‍
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദീപികപ്പത്രത്തിന്റെ ചരമക്കോളത്തില്‍ വന്ന ഒരു ചിത്രവും കുറിപ്പും ഇപ്പോഴും എന്റെ മനസ്സില്‍ പച്ച കെടാതെ.