''സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ ഒരു വിശുദ്ധീകരണപ്രക്രിയയ്ക്കു വിധേയമാകേണ്ടതുണ്ട്.''
2018 ഏപ്രില്‍ ഒമ്പതിനു പുറപ്പെടുവിച്ച ''ഗൗദാത്തേ എത് എക്‌സുള്‍ദാത്തേ'' (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍) എന്ന ചാക്രികലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഗൗരവത്തോടെ ഓര്‍മിപ്പിച്ചതാണിത്.
''മാധ്യമങ്ങളെ പ്രപഞ്ചവിധാതാവിന്റെ ആസൂത്രണപരിപാടികള്‍ക്കു വിരുദ്ധമായ വിധത്തിലോ തങ്ങളുടെ തന്നെ നാശത്തിനു വഴിതെളിക്കത്തക്ക രീതിയിലോ ഉപയോഗിക്കാമെന്നുള്ള പരമാര്‍ത്ഥം സഭ നല്ലവണ്ണമറിയുന്നുണ്ട്'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളെ സംബന്ധിക്കുന്ന ഡിക്രി, ആമുഖം - ഖണ്ഡിക 2) എന്ന ദീര്‍ഘവീക്ഷണമുള്ള ഓര്‍മപ്പെടുത്തലും ഇതിനോടു ചേര്‍ത്തുവായിക്കണം.
മാധ്യമങ്ങള്‍ മനുഷ്യന്റെ ചിന്തയെ,...... തുടർന്നു വായിക്കു
							
സിജോ പൈനാടത്ത്




                        
                        
                        
                        
                        
                        
                        
                        
                    




							
										
										
										
										
										
										
										
										
										
										
										
										