•  8 Jun 2023
  •  ദീപം 56
  •  നാളം 14

ഈ ചെങ്കോല്‍ : ജനാധികാരത്തിന്റെയോ രാജാധികാരത്തിന്റെയോ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റുമന്ദിരം ഇങ്ങനെയായിരുന്നോ രാജ്യത്തിനു സമര്‍പ്പിക്കപ്പെടേണ്ടിയിരുന്നത് എന്ന സന്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നവരുടെ കൂട്ടത്തിലാണ് ഈ ലേഖകനും.
പുതിയ പാര്‍ലമെന്റുമന്ദിരം എന്തിന് എന്ന ചോദ്യത്തിനു മറുപടിയായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ വിശദീകരണം ഇതാണ്: നിലവിലെ പാര്‍ലമെന്റുമന്ദിരത്തിന് നൂറുവര്‍ഷത്തോളം പഴക്കമായി; സ്ഥലവും സൗകര്യവും സാങ്കേതികവിദ്യയും അപര്യാപ്തം; ഭാവിയിലെ ആവശ്യങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്; 440 പേര്‍ക്കുമാത്രം ഇരിക്കാന്‍ സൗകര്യമുള്ള സെന്‍ട്രല്‍ ഹാളില്‍ സംയുക്തസമ്മേളനം നടക്കുമ്പോള്‍ ഇരിപ്പിടമൊരുക്കാന്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

തലച്ചോര്‍ ചോര്‍ത്തുന്ന കാലം!

മനസ്സിന്റെയും തലച്ചോറിന്റെയും നിഗൂഢതകള്‍ പലതും സങ്കീര്‍ണ .

ആനന്ദത്തിന്റെ രഹസ്യം

ദൈവം പിതാവാണ് എന്ന ആന്തരികാനുഭവം, ബനഡിക്ട് പതിനാറാമന്റെ ജീവിതത്തിലുടനീളം അദ്ദേഹത്തിനു വഴികാട്ടിയായിരുന്നു. മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രനായ ഈശോമിശിഹായിലൂടെ ദൈവപിതാവിന്റെ പിതൃത്വം ആഴത്തില്‍.

ലഹരിപടര്‍ത്തും കൂട്ടുകെട്ടുകള്‍

സിനിമയില്‍ ഒരു വലിയ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിട്ടും സിനിമാമേഖലയിലെ ലഹരിയുപയോഗത്തെക്കുറിച്ചുള്ള ഭയംമൂലം മകനെ സിനിമയിലേക്കു.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!