•  27 Jul 2023
  •  ദീപം 56
  •  നാളം 21

സഹനമൂല്യങ്ങളുടെ അര്‍ഥദീപ്തി അല്‍ഫോന്‍സാമ്മ

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം ക്രൈസ്തവവിശ്വാസത്തിന്റെ അനന്യത നമുക്കു കാട്ടിത്തരുന്നു. മറ്റു മതവിശ്വാസങ്ങളില്‍നിന്നു ക്രൈസ്തവികതയെ വ്യത്യസ്തമാക്കുന്നത് സഹനത്തിനു നല്കുന്ന രക്ഷാകരപ്രാധാന്യമാണ്. കുരിശ്, വണങ്ങാനും അണിയാനുമുള്ള അടയാളം മാത്രമല്ല, രക്ഷ പ്രാപിക്കുന്നതിനനിവാര്യമായ ജീവിതവഴികൂടിയാണ്. അല്‍ഫോന്‍സാമ്മയെ ''സഹനപുഷ്പ''മായി വിശേഷിപ്പിക്കുമ്പോള്‍ അവര്‍ സഹിച്ച രോഗപീഡകളോടുള്ള സഹതാപത്തെക്കാള്‍ നമ്മുടെ മനസ്സിലുണരേണ്ടത് രോഗപീഡകളെ എങ്ങനെ വിശുദ്ധിയിലേക്കുള്ള മാര്‍ഗമാക്കാമെന്നുള്ള ധ്യാനമാണ്.

'ദൈവസ്‌നേഹത്തെപ്രതി സഹനങ്ങളെ സ്വീകരിക്കാനും അവയില്‍ ആനന്ദിക്കാനുമാണ് ഈ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത്' എന്നുപറഞ്ഞ വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനങ്ങളെ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

കാലം കാത്തുവച്ച പുണ്യം

ക്രിസ്തുഗാഥയുടെ ദര്‍ശനങ്ങളിലൂടെ ലോകസമാധാനത്തിനായി വേദനകളെ പൂവിതളാക്കിയ ആര്‍ഷഭാരതപുത്രിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. ആധുനികതയുടെ അതിവേഗങ്ങളിലും, ജൂലൈമാസത്തിലെ കോരിച്ചൊരിയുന്ന മഴയിലും, ഭരണങ്ങാനത്തിന്റെ മണ്ണിലേക്ക്.

കടന്നുപോയ ഇതിഹാസം

കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനുത്തരമായി പല പേരുകള്‍ ഉയര്‍ന്നുവരാം. തിരുവിതാംകൂറിലും പിന്നെ തിരുക്കൊച്ചിയിലും പിന്നീട് കേരളത്തിലും മുഖ്യമന്ത്രിയാകാന്‍.

കര്‍ഷകന് ആശങ്ക വളര്‍ത്തി പുതിയ റബര്‍ബില്‍

എപ്പോഴാണ് ചരിത്രത്തിലാദ്യമായി ഒരു യുദ്ധരംഗത്ത് ബോംബര്‍വിമാനങ്ങള്‍ ഒരു നിര്‍ണായകശക്തിയായി പ്രത്യക്ഷപ്പെട്ടത്? ഉത്തരം: 1914 മുതല്‍ 1918 വരെ നടന്ന ഒന്നാം.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!