•  12 Jan 2023
  •  ദീപം 55
  •  നാളം 44

സത്യവിശ്വാസത്തിന്റെ സംരക്ഷകന്‍

ഗാധമായ ബൈബിള്‍ ജ്ഞാനവും ദൈവശാസ്ത്രപാണ്ഡിത്യവുംകൊണ്ട് കത്തോലിക്കാസഭയെ അതിശയിപ്പിച്ച പാപ്പായായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ആധുനികകാലത്തെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായ്ക്കുശേഷം കത്തോലിക്കാസഭയുടെ 265-ാമത്തെ മാര്‍പാപ്പായായ അദ്ദേഹം ''ദൈവശാസ്ത്രജ്ഞനായ പാപ്പാ'' എന്നാണ് അറിയപ്പെട്ടിരുന്നത്. സത്യവിശ്വാസത്തിന്റെ സംരക്ഷകനും കാവല്‍ക്കാരനുമെന്ന നിലയില്‍ സഭയോടുള്ള വിശ്വസ്തതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതനിയമം. 

1981 നവംബര്‍ 25 മുതല്‍ 2005 ഏപ്രില്‍ 19 ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ നീണ്ട 24 വര്‍ഷങ്ങള്‍ വിശ്വാസതിരുസംഘത്തിന്റെ തലവനായി സഭയെ വിശ്വസ്തതയോടെ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

അഗ്നിശുദ്ധിയില്‍ ദീപ്തമായ 95 വര്‍ഷങ്ങള്‍

മൃത്യുവിന്റെ നിഗൂഢതയെക്കാള്‍ ഭീതിദം പലപ്പോഴും പരിത്യാഗത്തിന്റെ ഗദ്ഗദങ്ങളാകുന്നു വെന്നു കാലം കടന്നുചെല്ലുമ്പോള്‍ നാം മനസ്സിലാക്കാറുണ്ട്. ജീവിതത്തില്‍ അപരിഹാര്യമായ നഷ്ടങ്ങള്‍.

കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് ചൈന

'ഞങ്ങളുടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതശരീരങ്ങള്‍ മറവു ചെയ്യാന്‍ മാര്‍ഗമില്ലാതെ ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഓരോ ദിവസത്തെയും മരണസംഖ്യ.

അനുരഞ്ജനത്തിന്റെ അകപ്പൊരുള്‍

മനസ്താപം പാപികളോടു ക്ഷമിക്കാന്‍ ദയാനിധിയായ ദൈവം വലിയ ഔദാര്യം കാണിക്കുന്നു. പാപികളായി സ്വയം കണക്കാക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ പാപമോചനത്തിന് അര്‍ഹരാകൂ എന്ന.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!