•  27 Apr 2023
  •  ദീപം 56
  •  നാളം 8

കേരളമേ, റബര്‍മരത്തണലില്‍ ഇനിയുമിങ്ങനെ എത്രനാള്‍?

ബര്‍ വിലയിടിവിന്റെ എടുത്തുപറയേണ്ട ആദ്യത്തെ ആഘാതം 1920 കളിലേതാണ്. അക്കാലത്ത് ലോകത്തിലാകമാനം സാമ്പത്തികമാന്ദ്യം രൂപപ്പെട്ടതോടെ സമസ്തമേഖലകളിലും ഉത്പന്നങ്ങള്‍ക്കു ഡിമാന്റ് ഇല്ലാതായി. അതോടെ വിലയിടിഞ്ഞു. റബറിന്റെ കാര്യത്തിലും ഇതു പ്രതിഫലിച്ചു. റബറിനു വിലയിടിഞ്ഞതോടെ ഉത്പാദനം കുറയ്‌ക്കേണ്ടതാണെന്ന അവസ്ഥ സംജാതമായി. ഈ ദിശയിലേക്കുള്ള ചിന്തയില്‍നിന്നാണ്  1934 ലെ ഇന്റര്‍നാഷണല്‍ റബര്‍ റെഗു

ലേഷന്‍ എഗ്രിമെന്റ് ഉണ്ടായത്. റബര്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബര്‍ വില്‍ക്കാന്‍ ക്വാട്ട നിശ്ചയിക്കപ്പെട്ടിരുന്നു. ക്വാട്ടാ കഴിഞ്ഞുള്ള റബര്‍ ബ്ലാക്കില്‍ വില്‍ക്കേണ്ടിവന്നിരുന്നു. ക്വാട്ടാ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ചരിത്രപാഠങ്ങള്‍ പുറന്തള്ളപ്പെടുമ്പോള്‍ !

സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്ര ഭരണത്തിനു കീഴില്‍ രാജ്യത്തെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ മുന്നോട്ടുപോവുകയാണ്. തങ്ങള്‍ക്കു ഹിതകരമല്ലാത്ത പാഠഭാഗങ്ങള്‍ വെട്ടിനിരത്തിയും താത്പര്യമുള്ളവ.

വിയര്‍പ്പിന്റെ വിലയറിയാതെ അപ്പം ഭക്ഷിക്കുന്നവരോ നിങ്ങള്‍?

പരിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ പള്ളിയില്‍ മുട്ടുകുത്തുന്ന ആ മനുഷ്യന്റെ പാദങ്ങള്‍ പലപ്പോഴും പിന്നിലിരുന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വെള്ളകള്‍ വിണ്ടുകീറി വികൃതമാണവ..

മതമൗലികവാദം കേരളത്തില്‍ വേരുറപ്പിക്കുന്നുവോ?

മതശാസനങ്ങളെ മുറുകെപ്പിടിക്കണമെന്നും പരമ്പരാഗത വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നുമുള്ള പിടിവാശിയെയാണ് മൗലികവാദമെന്നു വിശേഷിപ്പിക്കുന്നത്. ഒരുകൂട്ടം അടിസ്ഥാനാശയങ്ങളോ സിദ്ധാന്തങ്ങളോ കര്‍ക്കശമായി പാലിക്കണമെന്ന നിലപാടിനെ ഇന്നു.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!