ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ''രത്‌നം'' എന്നു വിശേഷിപ്പിക്കപ്പെടാറുള്ള മണിപ്പൂര്‍ സംസ്ഥാനം ഇപ്പോള്‍ കലാപഭൂമിയായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പരസ്പരവിശ്വാസമില്ലായ്മ അതിന്റെ എല്ലാ അതിരുകളും ഭേദിച്ചു പുറത്തുവന്നിരിക്കുന്നു. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഒരു ദശകത്തിലേറെയായി നീണ്ടുനിന്ന തര്‍ക്കങ്ങളാണ് കലാപമായി രൂപാന്തരപ്പെട്ടത്. 
പത്തുവര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ മണിപ്പൂരിലെ ഭൂരിപക്ഷസമുദായമായ മെയ്‌തെയ് വിഭാഗത്തിനു പട്ടികവര്‍ഗപദവി നല്കാനുള്ള ഹൈക്കോടതിനിര്‍ദേശത്തിനെതിരേ കുകി, നാഗ, സുമി തുടങ്ങിയ ഗോത്രവര്‍ഗവിഭാഗങ്ങള്‍ നടത്തിയ സമരങ്ങളാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ മേയ് മൂന്ന്...... തുടർന്നു വായിക്കു
കലാപത്തീയുടെ കാണാപ്പുറങ്ങള്‍
ലേഖനങ്ങൾ
രാസലഹരിയില്‍ മുങ്ങിത്താഴുന്നുവോ കേരളം?
സിനിമാഷൂട്ടിങ് സെറ്റുകളിലെ ലഹരിയുപയോഗം സഹിക്കാനാവാതെ ചലച്ചിത്രനിര്‍മാതാക്കള്‍തന്നെ അതിനെതിരായി പരസ്യമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതരായതോടെ കേരളത്തിലെ മയക്കുമരുന്നുപയോഗവും അതു സംബന്ധിച്ച കുറ്റകൃത്യങ്ങളും പൊതുമണ്ഡലത്തിലെ.
കക്കുകളിയും കുറെ കൂക്കുവിളികളും
കല എന്ന കറതീര്‍ന്ന ആവിഷ്‌കാരത്തെ അങ്ങേയറ്റം അപമാനിക്കുന്നതും, നാടകം എന്ന കലാരൂപത്തെ തരം താഴ്ത്തുന്നതും, ഒരു പ്രത്യേക മതവിശ്വാസത്തെയും അതിന്റെ.
വിഭവസമൃദ്ധമായ വിജ്ഞാനനിക്ഷേപം
ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട്, കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ഗ്രന്ഥം 2023 ഏപ്രില്‍ 12-ാം തീയതി.
							
തോമസ് കുഴിഞ്ഞാലിൽ



                        
                        
                        
                        
                        
                        
                        
                    

							
										
										
										
										
										
										
										
										
										
										
										
										