•  11 Nov 2021
  •  ദീപം 54
  •  നാളം 32

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വരവ് സമാധാനത്തിനുള്ള സന്ദേശമാകും

മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും അക്രമങ്ങളും പരിപൂര്‍ണമായി ഇല്ലാതായാലേ രാജ്യത്തിനും ലോകത്തിനും പുരോഗതിയും സമാധാനവും കൈവരൂ. ആഗോളസമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും പാവങ്ങളുടെയും അശരണരുടെയും പരിചരണത്തിനുംവേണ്ടിയുള്ള പാപ്പായുടെ ഉറച്ച നിലപാടുകള്‍ക്ക് ഇന്ത്യയിലും അംഗീകാരവും ആദരവും ലഭിക്കും.  

''ഐ ലവ് ഇന്ത്യ. ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നു. അതുണ്ടാകുമെന്നാണു പ്രതീക്ഷ. ദൈവത്തിന്റെ പദ്ധതിക്കനുസരിച്ച് ഇന്ത്യാസന്ദര്‍ശനം യാഥാര്‍ത്ഥ്യമാകട്ടെ'' ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണിത്. 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടത്തിയ ഒരാഴ്ച നീണ്ട മ്യാന്‍മര്‍, ബംഗ്ലാദേശ് പര്യടനത്തിനുശേഷം റോമിലേക്കു മടങ്ങുന്നതിനിടെ ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണം

ലോകത്തിലെ പ്രബലരാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുത്ത ജി 20 ഉച്ചകോടിയും കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും.

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍

ലോകത്തെ അടിമുടി ഉലച്ചുകളഞ്ഞ കൊവിഡ് മഹാമാരി തീര്‍ത്ത ഒന്നരവര്‍ഷത്തെ അവധിക്കു വിരാമമിട്ടുകൊണ്ട്, നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നു. കുട്ടികളില്‍.

പെണ്‍കുഞ്ഞുങ്ങളുടെ ചിരി മായാതിരിക്കാന്‍

മാനവരാശിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ പെണ്‍കുട്ടികളുടെ പങ്ക് വളരെ വലുതാണ്. ലോകജനസംഖ്യയുടെ നാലിലൊന്നു പെണ്‍കുട്ടികളാണ്. എന്നാല്‍, വിവേചനങ്ങളും വേര്‍തിരിവുകളും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!