•  23 Dec 2021
  •  ദീപം 54
  •  നാളം 38

സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത

ദൈവം തന്നെത്തന്നെ ശിശുവാക്കുന്നവലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാമനുഷ്യരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധകന്യകാമറിയത്തില്‍നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ''ശിശുവായ ദൈവത്തെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി''(ലൂക്കാ 2:7). പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ''പിള്ളക്കച്ചകൊണ്ടുപൊതിഞ്ഞ് മറിയംഉണ്ണീശോയെ പുല്‍ത്തൊട്ടിയില്‍ കിടത്തിയപ്പോള്‍ നമ്മള്‍ കാണുന്നത് ബലിവേദിയിലെ ബലിവസ്തുവിനെയാണ്; ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെയാണ്.''അപ്പത്തിന്റെ ഭവനമായ ബേത്‌ലെഹേമില്‍ കാലിത്തൊഴുത്തില്‍ നമ്മള്‍ കാണുന്ന...... തുടർന്നു വായിക്കു

ലേഖനങ്ങൾ

നീതിയുടെ നക്ഷത്രവെളിച്ചം

അനന്തമായ ജീവിതവഴിത്താരയില്‍ അലഞ്ഞുതളരുമ്പോള്‍ ആശ്വാസദായകമായ ഒരു ശബ്ദം നാം ശ്രവിക്കുന്നു; 'തളരാതെ യാത്ര തുടരുക; ഞാന്‍ ഒപ്പമുണ്ട്.' മരുഭൂമിയില്‍ ദാഹാര്‍ത്തനായി.

നിനക്ക് എന്റെ കൃപ മതി

ചരിത്രത്തിലെ ആദ്യകരോള്‍ഗാനം എന്നും നമ്മുടെ നാവിന്‍തുമ്പിലുണ്ട്: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം; ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം. ബേത്‌ലഹെമിലെ കാലിത്തൊഴുത്തില്‍ സംഭവിച്ച തിരുവവതാരത്തിന്റെ.

മതമാത്സര്യങ്ങളുടെ തൊഴുത്തില്‍ രക്ഷകന്‍ ജനിക്കുമോ?

മഞ്ഞിന്റെ കുളിരും നിറച്ചെത്തുന്ന പുലരികള്‍, നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ ഭംഗി, പാതിരാക്കുര്‍ബാനയുടെ, തിരുപ്പിറവിയുടെ ശാന്തിദൂത്... ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മയില്‍ ഗ്ലോറിയ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!