കേരളത്തിന്റെ പൊതുജനാരോഗ്യമേഖല നമ്പര്‍വണ്‍ ആണെന്നും ഇന്ന് ലോകോത്തരനിരവാരത്തിലെത്തിക്കഴിഞ്ഞുവെന്നുമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ 2024-2025 വര്‍ഷം പുറത്തിറക്കിയ പ്രോഗ്രസ്സ്‌റിപ്പോര്‍ട്ടിന്റെ 165 മുതല്‍ 184 വരെയുള്ള പേജുകളില്‍ അവകാശപ്പെട്ടിട്ടുള്ളത്. ഈ അവകാശവാദം പുറത്തിറങ്ങിയതിന്റെ തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍ സാമൂഹികമാധ്യമപോസ്റ്റ് വഴി വകുപ്പിന്റെ ദയനീയസ്ഥിതി തുറന്നെഴുതിയത്. ആശുപത്രിയില്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നിരന്തരം മാറ്റിവയ്ക്കുകയാണെന്നതായിരുന്നു പ്രധാനവെളിപ്പെടുത്തല്‍. ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയെ കണ്ട് ഒരു...... തുടർന്നു വായിക്കു
Editorial
റാഗിങ് പേക്കൂത്തിന് ആരും അച്ചാരം വാങ്ങരുതേ
റാഗിങ് എന്ന ദുഷിച്ച പദം വീണ്ടും സമൂഹത്തെ നോക്കി പല്ലിളിക്കുകയാണ്. ഉത്തരമില്ലാത്ത ചോദ്യമായി അതിങ്ങനെ ഇടയ്ക്കിടെ സമൂഹമധ്യത്തില്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നത്.
ലേഖനങ്ങൾ
ശുഭപ്രതീക്ഷയേകി ശുഭാംശു ശുക്‌ള
ഇക്കഴിഞ്ഞ 27-ാം തീയതി 40 വയസ്സുകാരനായ ശുഭാംശുശുക്ലയെന്ന വ്യോമസേനാ ക്യാപ്റ്റനെ അന്താരാഷ്ട്രബഹിരാകാശനിലയിത്തിലെത്തിച്ചത് ഏറെ പ്രതീക്ഷകളുള്ള.
നായ്ക്കള്‍ സൃഷ്ടിക്കുന്ന നരകയാതനകള്‍
പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും തദ്ദേശ സ്വയംഭരണസ്ഥാപനാധികാരികളും ജനങ്ങളെ തെരുവുനായ്ക്കളുടെ മുന്നിലേക്കു.
മുല്ലപ്പെരിയാറ്റില്‍ മുട്ടിത്തിരിയുന്ന കേരളം
135 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ചു വിശദീകരിക്കേണ്ടതില്ല. സുര്‍ക്കി മിശ്രിതമുപയോഗിച്ച് പഴയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചതാണിത്. .