•  26 Oct 2023
  •  ദീപം 56
  •  നാളം 33

നീതിപീഠം ജീവന്റെ കാവലാളാകുമ്പോള്‍

ജീവനും ജീവിതമൂല്യങ്ങളും സംസ്‌കൃതിയോടിഴചേര്‍ന്ന ഭാരതത്തില്‍, ജീവന്റെ സംസ്‌കാരത്തിന് ഊര്‍ജം പകരുന്നൊരു ഉണര്‍ത്തുപാട്ട് പരമോന്നതനീതിപീഠത്തില്‍നിന്നു കേള്‍ക്കാനായതിന്റെ ആഹ്ലാദത്തിലാണു നമ്മള്‍ ഭാരതീയര്‍. ജീവനെ സ്നേഹിക്കുന്നവര്‍ക്കു പ്രത്യാശയുടെ സംഗീതംപോലെ ഒരുണര്‍ത്തുപാട്ട്. ഗര്‍ഭച്ഛിദ്രം എന്ന തെറ്റിന്, സ്വവര്‍ഗവിവാഹം എന്ന പ്രകൃതിയോടിണങ്ങാത്ത അവകാശവാദത്തിന്, കൈയടിക്കാന്‍ ഞങ്ങളില്ലെന്നു നീതിപീഠം ആര്‍ജവത്തോടെ വിളിച്ചുപറഞ്ഞ രണ്ടു സുപ്രധാന വിധികള്‍.  

ഭൂമിയില്‍ ജനിച്ചു ജീവിക്കാന്‍ മനുഷ്യജീവനെ പ്രാപ്തമാക്കാനും, വിവാഹമെന്ന മഹനീയ ഉടമ്പടിയെ വിശുദ്ധമാക്കാനും സഹായിക്കുന്ന പരമപ്രധാനമായ വിധികളാണ് ഇന്ത്യന്‍ സുപ്രീം കോടതി ഒക്ടോബര്‍ 16നും...... തുടർന്നു വായിക്കു

ലേഖനങ്ങൾ

വികസനസ്വപ്നങ്ങള്‍ക്കു ചിറകുവിടര്‍ത്തി വിഴിഞ്ഞം

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യകപ്പലായ ഷെന്‍ഹുവ എത്തിയതോടെ കേരളത്തിന്റെ വികസന സ്വപ്‌നങ്ങളും വാനോളം പറക്കുകയാണ്. കേവലം ഒരു തുറമുഖപദ്ധതി എന്നതിനെക്കാള്‍ ഉപരിയായി.

സമാധാനപ്രാവുകള്‍ അകലെയാണോ?

'ഗാസയിലെ രക്തച്ചൊരിച്ചില്‍ എത്രയുംവേഗം അവസാനിപ്പിക്കണം. വിശുദ്ധഭൂമി ചോരക്കളമാകാന്‍ അനുവദിച്ചുകൂടാ. കുട്ടികളുടെയും സ്ത്രീകളുടെയും രോഗികളുടെയും ജീവനെടുക്കുന്നത് മഹാ അപരാധമാണ്. പലായനം ചെയ്യുന്നവരെ.

സഭയ്ക്കു താപസരെ ആവശ്യമുണ്ട്

കൊളോണിലെ വിശുദ്ധ ബ്രൂണോ (1030-1101) യാണ് കര്‍ത്തൂസ്യന്‍ എന്ന മൊണസ്റ്റിക് ഓര്‍ഡറിന്റെ സ്ഥാപകന്‍. ആദ്യത്തെ ഭവനം ഫ്രാന്‍സില്‍, ഗ്രനോബിള്‍ എന്ന.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!