•  25 Jan 2024
  •  ദീപം 56
  •  നാളം 45

പ്രേഷിതവഴിയില്‍ വിരിഞ്ഞ പ്രകാശപുഷ്പം

ഷംഷാബാദ് രൂപതാധ്യക്ഷനെന്ന നിലയില്‍ ഭാരതത്തിന്റെ വിശാലമായ പ്രേഷിതഭൂമിയില്‍ ഇടയശുശ്രൂഷ നിര്‍വഹിച്ച മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയെന്ന മാര്‍ത്തോമ്മാപൈതൃകമുള്ള വലിയ സഭയുടെ വലിയ ഇടയശുശ്രൂഷ ഏറ്റെടുത്തിരിക്കുകയാണ്. 
ഈ അപ്പസ്‌തോലികസഭയുടെ ശുശ്രൂഷാകാലഘട്ടത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ്ദൈവോന്മുഖതയിലും മനുഷ്യബന്ധത്തിലും ദിശാബോധത്തിലും സഭയെ നയിക്കുന്നതിന് അദ്ദേഹം സന്നദ്ധനും സമര്‍പ്പിതനുമാണെന്നു തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് സീറോ മലബാര്‍സഭയിലെ മെത്രാന്മാര്‍ ഈ പരിശുദ്ധാത്മനിയോഗത്താല്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചു പുതിയ ദൗത്യം ഭരമേല്പിച്ചത്. 
മാര്‍ റാഫേല്‍ തട്ടില്‍ ഇതുവരെ നല്‍കിയിട്ടുള്ള പ്രേഷിതശുശ്രൂഷകള്‍ക്കു...... തുടർന്നു വായിക്കു

Editorial

കരുത്തും കരുതലുമായി വലിയ ഇടയന്‍

..

ലേഖനങ്ങൾ

സഭയൊന്നാകെ വലിയ ഇടയനൊപ്പം

സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത് ഭാരതക്രൈസ്തവസഭയെ സംബന്ധിച്ചു വലിയ സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ്..

നടന്ന വഴി മറക്കാത്ത റാഫി

ആദ്യം പുത്തന്‍പള്ളി(ഇന്നത്തെ വ്യാകുലമാതാ ബസിലിക്ക)യുടെ റാഫി. പിന്നീട്, വെള്ളമുണ്ടും കൈനീളന്‍ഷര്‍ട്ടും ധരിച്ച് ഞങ്ങള്‍ കണ്ട റാഫി ബ്രദര്‍. സെമിനാരി അവധിക്കാലത്ത്.

ദുഃഖം സന്തോഷമാക്കുന്ന വലിയ ഇടയന്‍

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഹാസ്യനടന്‍ ചാര്‍ളി ചാപ്ലിനാണ്. അദ്ദേഹത്തിന്റെ മനസ്സില്‍ ഘനീഭവിച്ച ദുഃഖമാണ് ഹാസ്യമായി അനേകരെ ചിരിപ്പിക്കുന്നത്. ചാരത്തിനടിയില്‍.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!